2000ഓളം പേര് കൊല്ലപ്പെട്ടതായും, 60,000 പേര് കാണാതായതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും ആവശ്യപ്പെട്ട അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല.
റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് എന്ന സായുധസംഘം പുരുഷന്മാരെ തിരഞ്ഞെടുത്ത് വധിച്ചുവെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍.
റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ദര്‍ഫാര്‍ ആക്രമണത്തിനിടെ എല്‍ ഫാഷറിലെ ഒരു ആശുപത്രിയില്‍ 450 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജനീവ: ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം രൂക്ഷം. കൂട്ടക്കൊലകൾ വ്യാപകമായി. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 460...
വിമത സേനയായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ് നിരവധിയാളുകളെ നിരത്തില്‍ നിര്‍ത്തി വെടിവെക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നു.
നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ കടുത്ത ഭീതിയിലാണ്.
മണ്ണിടിച്ചിലില്‍ സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫൂര്‍ മേഖലയിലെ ഒരു ഗ്രാമം മുഴുവന്‍ നശിക്കുകയും ഏകദേശം 1,000 പേര് മരിച്ചതായി പ്രദേശം നിയന്ത്രിക്കുന്ന ഒരു വിമത സംഘം അറിയിച്ചു.
മരിച്ചവരില്‍ ഇന്ത്യക്കാരനുമുണ്ടെന്നാണ് വിവരം.
പ്രായം ചെന്നവര്‍, രോഗികള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് യുഎഇയിലേക്ക എത്തിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ 10 വിമാനങ്ങളിലും കപ്പലിലുമായി 1353 ടണ്‍ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ യുഎഇ സുഡാനില്‍ എത്തിച്ചിട്ടുണ്ട്.