സംഭവത്തിനുശേഷം വിനോദ് ഒളിവില്‍ പോകുകയായിരുന്നു.
നിലത്തുവീണ ചൗഹാന്റെ തലക്ക് അനില്‍ കല്ലുകൊണ്ട് അടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വില്പനക്ക് കൊണ്ടുവന്ന 11 ഗ്രാം എം.ഡി.എം.എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍
സംഭവം കണ്ട് എത്തിയ തോട്ടം ഉടമ കുട്ടികളെ തടഞ്ഞ് വെച്ച് മർദ്ധിച്ചെന്നാണ് പരാതി
ഒരു മാസത്തെ തടവിന് ശേഷം ഇവരെ ശേഷം നാടുകടത്തും.
അദ്ധ്യാപികക്കെതിരെ അന്വേഷണം നടത്താന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സ്കൂള്‍ മാനേജര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ്, പെണ്‍കുട്ടിയെ അങ്കമാലിയില്‍ നിന്നും കണ്ടെത്തിയത്
രാത്രി വീട്ടമ്മയുടെ ഭര്‍ത്താവും മകനും ഇല്ലാതിരുന്ന സമയത്താണ് പതിനാറുകാരന് വീട്ടിലെത്തിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
2016 ഏപ്രില്‍ 23നും പിന്നീട് ജൂലൈ മാസത്തിലും പ്രതി അതിക്രമം ആവര്‍ത്തിച്ചു.