രണ്ട് വിക്കറ്റിന് 60 റണ്‍സ് എന്ന നിലയിലാണ് പാകിസ്താന് നിലവിലുള്ളത്.
മുൻപ് ഈ നേട്ടം കൈവരിച്ചത് സച്ചിന് ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.
പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് ജനുവരി അവസാനമായിരിക്കും.
ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റെന്ന ആര്. അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും ബുംറയ്ക്കായി.
ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്താനാണ് തീരുമാനം.
രണ്ടാമതൊരു ഡീമെറിറ്റ് കൂടി പോയിന്റ് കൂടി ലഭിച്ചാല്‍ താരങ്ങള്‍ക്ക് മത്സരത്തില്‍ വിലക്കുവരും.
യുഎഇയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വനിത ട്വന്റി 20 ലോകകപ്പ് മുതല്‍ പ്രഖ്യാപനം നടപ്പാക്കുമെന്ന് ഐസിസി.
രാജ്യത്തെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് ആറോ ഏഴോ പേര് ചേര്‍ന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന് ജീവിതത്തില്‍ ഇതുവരെ ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്ത പരിചയം പോലുമില്ലാതിരുന്നിട്ടും ക്രിക്കറ്റ്...
ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളില്‍ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി.
2012, 2017, 2018 വര്‍ഷങ്ങളിലും കോഹ്ലിയായിരുന്നു ഐ.സി.സി ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍.