17ാം മിനിറ്റില്‍ സോസിഡാഡ് പ്രതിരോധ താരം അരിത് എലുസ്റ്റോന്‍ഡോ ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയത് മത്സരത്തില്‍ നിര്‍ണായകമായി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിക് അത്ലറ്റിക് ക്ലബ്ബിനെ തോല്‍പ്പിച്ചതോടെ 56 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.
മൂന്നാഴ്ച മുമ്പുവരെ റയലിനേക്കാള്‍ ഏഴു പോയന്റ് പിന്നിലായിരുന്നു ബാഴ്സ.
ബാഴ്സ ആക്രമണങ്ങള്‍ക്കു മുന്നില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു വലന്‍സിയ താരങ്ങള്‍.
16 മത്സരങ്ങളില്‍ നിന്നും 27 പോയന്റുള്ള ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തന്നെതുടരുന്നു
ജയത്തോടെ പോയിന്റ് ടേബിളില്‍ ബാഴ്സ ലീഡുയര്‍ത്തി.16 മത്സരങ്ങളില്‍ നിന്ന് ബാഴ്സക്ക് 37 പോയിന്റാണുള്ളത്
ണ്ട് ദശാബ്ദത്തിനിടെ പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോല്‍വിയാണിത്.
രാത്രി 12.30 ക്ക് റയൽ മാഡ്രിഡിന്റെ സ്വന്തം തട്ടകമായസാന്റിയാഗോ ബെർണാബ്യുവിൽ വെച്ചാണ് മത്സരം.
ഡിപോര്‍ട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബാഴ്സ നിലംപരിശാക്കിയത്.
കൂളേഴ്സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി.