രാത്രി 11 മുതല്‍ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് ഓണ്‍ലൈന്‍ ചടങ്ങിലൂടെ ലോകഫുട്ബോളിലെ പുതിയ ചക്രവര്‍ത്തിയെ പ്രഖ്യാപിക്കും
രണ്ട് ഗോളുകള്‍ കൂടി നേടുകയാണെങ്കില്‍ ലെവന്റോസ്കി ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡിനൊപ്പം എത്തും