ആഴക്കടലില്‍ നടന്ന ഈ ആക്രമണത്തില്‍ ആറു ബോട്ടുകള്‍ക്ക് നാശനഷ്ടമുണ്ടായതോടൊപ്പം മൂന്ന് ബോട്ടുകളിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ 3 മണിയോടെയായിരുന്നു കടല്‍ കരയിലേക്ക് കയറിയത്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം