തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി.
യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക.
യൂണിറ്റിന് 10 പൈസ വീതമായിരിക്കും പിരിക്കുക
വൈദ്യുതി നിരക്ക് കൂട്ടിയതിന് പുറമെയാണ് 9 പൈസ വെച്ച് സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനമാനിച്ചത്
ഇതിനുപുറമേയാണ് 19 പൈസ സര്‍ച്ചാര്‍ജ് നല്‍കേണ്ടിവരുന്നത്. കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷന് അനുവദിച്ച ഒന്‍പത് പൈസയുമാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ്.
കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.
ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ശ്രമം തുടങ്ങിയത്
ജൂലൈയില്‍ 18 പൈസയായിരുന്നു ഈടാക്കിയിരുന്നത്
നിലവില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ബോര്‍ഡ് നല്കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷന് സര്‍ചാര്‍ജ് തീരുമാനിച്ചിരുന്നത്
വൈദ്യുതിക്ക് മൂന്നുമാസം 16 പൈസകൂടി സര്‍ച്ചാര്‍ജ് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്കി. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ചുവരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനവിലയിലെ വര്‍ധന കാരണം വൈദ്യുതി വാങ്ങാന്‍ 94 കോടി അധികം...