Connect with us

kerala

തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍: കൊല്ലത്തിനും തിരൂരങ്ങാടിക്കും മുളന്തുരുത്തിക്കും എടപ്പാളിനും ഒന്നാം സ്ഥാനങ്ങള്‍

സ്വരാജ് ട്രോഫി – സംസ്ഥാന തലത്തിലെ പുരസ്‌കാരങ്ങള്‍ ഒന്നാം സമ്മാനം 50 ലക്ഷം, രണ്ടാം സമ്മാനം 40 ലക്ഷം, മൂന്നാം സമ്മാനം 30 ലക്ഷം രൂപയുമാണ്. ജില്ലാ തലത്തില്‍ 20 ലക്ഷം, 10 ലക്ഷം ആണ് സമ്മാനത്തുക.

Published

on

തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍: കൊല്ലത്തിനും തിരൂരങ്ങാടിക്കും മുളന്തുരുത്തിക്കും എടപ്പാളിനും ഒന്നാം സ്ഥാനങ്ങള്‍. സ്വരാജ് ട്രോഫി – സംസ്ഥാന തലത്തിലെ പുരസ്‌കാരങ്ങള്‍ ഒന്നാം സമ്മാനം 50 ലക്ഷം, രണ്ടാം സമ്മാനം 40 ലക്ഷം, മൂന്നാം സമ്മാനം 30 ലക്ഷം രൂപയുമാണ്. ജില്ലാ തലത്തില്‍ 20 ലക്ഷം, 10 ലക്ഷം ആണ് സമ്മാനത്തുക.

 

സ്വരാജ് ട്രോഫി 2021-22

ജില്ല പഞ്ചായത്ത്

ഒന്നാം സ്ഥാനം -കൊല്ലം
രണ്ടാം സ്ഥാനം- കണ്ണുര്‍

ഗ്രാമ പഞ്ചായത്ത് സംസ്ഥാനതലം
ഒന്നാം സ്ഥാനം- മുളന്തുരുത്തി, എറണാകുളം ജില്ല
രണ്ടാം സ്ഥാനം- പാപ്പിനിശ്ശേരി, കണ്ണുര്‍ ജില്ല
മുന്നാം സ്ഥാനം- മരങ്ങാട്ടുപിള്ളി, കോട്ടയം ജില്ല

ഗ്രാമപഞ്ചായത്ത് ജില്ലതലം

തിരുവനന്തപുരം
ഉഴമലയ്ക്കല്‍- ഒന്നാം സ്ഥാനം
മംഗലപുരം- രണ്ടാം സ്ഥാനം

കൊല്ലം
പടിഞ്ഞാറെ കല്ലട- ഒന്നാം സ്ഥാനം
ശാസ്ത്രാംകോട്ട- രണ്ടാം സ്ഥാനം

പത്തനംതിട്ട

തുമ്പമണ്‍- ഒന്നാം സ്ഥാനം
ഇരവിപേരുര്‍-രണ്ടാം സ്ഥാനം

ആലപ്പുഴ
മുട്ടാര്‍- ഒന്നാം സ്ഥാനം
കാര്‍ത്തികപള്ളി- രണ്ടാം സ്ഥാനം

കോട്ടയം

തിരുവാര്‍പ്പ്- ഒന്നാം സ്ഥാനം
എലിക്കുളം- രണ്ടാം സ്ഥാനം

ഏറണാകുളം
രായമംഗലം- ഒന്നാം സ്ഥാനം
പാലക്കുഴ- രണ്ടാം സ്ഥാനം

ഇടുക്കി
വെള്ളത്തുവല്‍- ഒന്നാം സ്ഥാനം
ചക്കുപള്ളം- രണ്ടാം സ്ഥാനം

തൃശ്ശുര്‍
ഇലവള്ളി- ഒന്നാം സ്ഥാനം
കൊരട്ടി- രണ്ടാം സ്ഥാനം

പാലക്കാട്

വെള്ളിനേഴി- ഒന്നാം സ്ഥാനം
ശ്രീകൃഷ്ണപുരം- രണ്ടാം സ്ഥാനം

മലപ്പുറം

എടപ്പാള്‍- ഒന്നാം സ്ഥാനം
ആനക്കയം- രണ്ടാം സ്ഥാനം

കോഴിക്കോട്

മരുതോങ്കര- ഒന്നാം സ്ഥാനം
ചേമഞ്ചേരി- രണ്ടാം സ്ഥാനം

വയനാട്

മീനങ്ങാടി- ഒന്നാം സ്ഥാനം
നൂല്‍പ്പുഴ- രണ്ടാം സ്ഥാനം

കണ്ണുര്‍
കതിരുര്‍- ഒന്നാം സ്ഥാനം
കരിവെള്ളുര്‍ പെരളം- രണ്ടാം സ്ഥാനം

കാസറഗോഡ്
ബേഡഡുക്ക-ഒന്നാം സ്ഥാനം
വലിയപറമ്പ- രണ്ടാം സ്ഥാനം

 

ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന തലം

പെരുമ്പടപ്പ് ഒന്നാം സ്ഥാനം
കൊടക്കര രണ്ടാം സ്ഥാനം
നെടുമങ്ങാട്- മൂന്നാം സ്ഥാനം

മികച്ച മുനിസിപ്പാലിറ്റി സംസ്ഥാനതലം

തിരൂരങ്ങാടി നഗരസഭ-ഒന്നാം സ്ഥാനം
വടക്കാഞ്ചേരി നഗരസഭ- രണ്ടാം സ്ഥാനം
സുല്‍ത്താന്‍ ബത്തേരി നഗരസഭ- മൂന്നാം സ്ഥാനം

മികച്ച മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍
തിരുവനന്തപുരം നഗരസഭ

മഹാത്മാ പുരസ്‌ക്കാരം – മികച്ച ബ്ലോക്ക് പഞ്ചായത്ത് (സംസ്ഥാനതലം)

ഒന്നാം സ്ഥാനം- പെരുങ്കടവിള, തിരുവനന്തപുരം
രണ്ടാം സ്ഥാനം- അട്ടപ്പാടി, പാലക്കാട്
മൂന്നാം സ്ഥാനം- നീലേശ്വരം, കാസറഗോഡ്

 

മഹാത്മാ പുരസ്‌ക്കാരം – മികച്ച ഗ്രാമ പഞ്ചായത്ത് (സംസ്ഥാനതലം)
ഒന്നാം സ്ഥാനം- കള്ളിക്കാട്, തിരുവനന്തപുരം
രണ്ടാം സ്ഥാനം- അഗളി, പാലക്കാട്
മൂന്നാം സ്ഥാനം- ഷോളയൂര്‍, പാലക്കാട്

മഹാത്മാ പുരസ്‌ക്കാരം – മികച്ച ഗ്രാമ പഞ്ചായത്ത് (ജില്ലാതലം)

തിരുവനന്തപുരം
1കള്ളിക്കാട്
2.അമ്പൂരി

കൊല്ലം
1. ശൂരനാട് നോര്‍ത്ത്
2. ഓച്ചിറ

പത്തനംതിട്ട
1. മൈലപ്ര
2.കൊടുമണ്‍

ആലപ്പുഴ
1.കരുവാറ്റ
2. തുറവൂര്‍

കോട്ടയം
1.ചെമ്പ്
2. ടി.വി. പുരം

ഇടുക്കി
1.ബൈസണ്‍വാലി
2. വട്ടവട

എറണാകുളം
1. കുന്നുകര (രണ്ട് ഒന്നാം സ്ഥാനങ്ങള്‍)
1. തിരുമാറാടി (രണ്ട് ഒന്നാം സ്ഥാനങ്ങള്‍)
2. കരുമല്ലൂര്‍

തൃശ്ശൂര്‍
1. അതിരപ്പള്ളി
2. പാഞ്ഞാള്‍

പാലക്കാട്
1. അഗളി
2. ഷോളയൂര്‍

മലപ്പുറം
1. എടപ്പാള്‍
2. കണ്ണമംഗലം

കോഴിക്കോട്
1. മാവൂര്‍
2. കായക്കൊടി (മൂന്ന് രണ്ടാം സ്ഥാനക്കാര്‍)
2. മരുതോങ്കര (മൂന്ന് രണ്ടാം സ്ഥാനക്കാര്‍)
2.ചക്കിട്ടപ്പാറ (മൂന്ന് രണ്ടാം സ്ഥാനക്കാര്‍)

വയനാട്
1. എടവക
2. പൊഴുതന

കണ്ണൂര്‍
1. കാങ്കോല്‍-ആലപ്പടമ്പ്
2. കതിരൂര്‍

കാസര്‍കോട്
1. പട്ന്ന
2. മടിക്കൈ

മഹാത്മാ അയ്യങ്കാളി പുരസ്‌കാരം – കോര്‍പ്പറേഷന്‍ (സംസ്ഥാന തലം)
ഒന്നാം സ്ഥാനം- കൊല്ലം കോര്‍പറേഷന്‍

 

മഹാത്മാ അയ്യങ്കാളി പുരസ്‌കാരം – മുനിസിപ്പാലിറ്റി (സംസ്ഥാന തലം)
ഒന്നാം സ്ഥാനം- വടക്കാഞ്ചേരി, തൃശൂര്‍ ജില്ല
രണ്ടാം സ്ഥാനം- വൈക്കം, കോട്ടയം ജില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും

അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

Published

on

മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്‌പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

 

Continue Reading

kerala

11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും

അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

Published

on

മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്‌പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

 

Continue Reading

kerala

അലന്റെ കൊലപാതകം: പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി

വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്.

Published

on

തിരുവനന്തപുരത്ത് 18 വയസ്സുകാരന്‍ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ 17 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്. അലനെ കുത്തിക്കൊന്ന പ്രധാന പ്രതിയെ ഇതുവരെ പൊലീസ് പിടികൂടാനായിട്ടില്ല.

ഫുട്ബോള്‍ മത്സരത്തിനിടെ രാജാജി നഗരത്തിലെ വിദ്യാര്‍ത്ഥിയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് തുടര്‍സംഭവങ്ങള്‍ക്ക് വഴിവച്ചത്. സംഭവം സഹോദരനായ 17കാരനോട് വിദ്യാര്‍ത്ഥി വിവരിച്ചുവെന്നും, പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം നടന്നുവെന്നും പൊലീസ് അറിയിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനിടെ അലനെ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുത്തേറ്റ് വീഴാനായത്. ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടുപേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. മുഖ്യ പ്രതിയെ തേടി അന്വേഷണസംഘം തിരച്ചില്‍ തുടരുകയാണ്.

Continue Reading

Trending