വികലാംഗയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു
മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാ കുറിപ്പ്
കടബാധ്യതമൂലം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കൃഷ്ണൻ ആചാരിയെ ശുചി മുറിയിലും വസന്തകുമാരിയെ കുളിമുറിയിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്
മീരയുടെ വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമാക്കാന്‍ കഴിയാതായതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ
ഹിന്ദു പിന്തുടര്ച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്
പശ്ചിമ ബംഗാളിലെ നോര്‍ത്ത് പര്‍ഗാന ജില്ലയിലാണ് സംഭവം.
ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും
തൃശ്ശൂര്‍ മൂന്നുമുറിയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു. മൂന്നുമുറി സ്വദേശി ഭാസ്കരന്, ഭാര്യ സജിനി എന്നിവരാണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നാണ് സംശയം. ഭാര്യ സജിനി തീകൊളുത്തിയപ്പോള്‍ ഭര്‍ത്താവ് രക്ഷിക്കാനത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായിരുന്നു മരിച്ച ഭാസ്കരന്. ഇരുവരുടെയും...