തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറക്കൽ. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചു....
2023 മുതല്‍ ഉപകരണം പ്രവര്‍ത്തിക്കുന്നില്ല എന്ന് ഡോക്ടര്‍ ഹാരിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
താന്‍ സര്‍ക്കാര്‍ ജോലി തിരഞ്ഞെടുത്തത് ജനങ്ങള്‍ക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണെന്നും ഈ ജോലി പോയാല്‍ വേറൊരു ജോലി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ആരോഗ്യമേഖലയിലുള്ള സർക്കാർ സംവിധാനത്തിന്റെ തകർച്ചയാണ് ഡോ. ഹാരിസ് ചിറക്കൽ പുറത്തെത്തിച്ചതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അദ്ദേഹം അത് പറയാൻ നിർബന്ധിതനായിരിക്കുന്നു. രോഗികളുടെ ജീവൻ രക്ഷിക്കേണ്ട ഡോക്ടർ അതിൽ പരാജയപ്പെടുമ്പോഴുള്ള വിഷമമാണ് ഡോക്ടർ പ്രകടിപ്പിച്ചതെന്നും...
മൂന്ന് മാസമായി കത്തെഴുത്തി കാത്തിരുന്നിട്ടും ലഭിക്കാതിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ മൂന്ന് ദിവസം കൊണ്ട് ആശുപത്രിയിലെത്തി.