കപ്പലുകള്‍ ഗസ്സയുടെ 140 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയതായും, ഇസ്രാഈലിന്റെ ഇന്റര്‍സെപ്ഷന്‍ സോണില്‍ പ്രവേശിച്ചതായും ഗസ്സ ഉപരോധം ലംഘിക്കാനുള്ള അന്താരാഷ്ട്ര കമ്മിറ്റി എക്സില്‍ അറിയിച്ചു.
അക്രമത്തില്‍ മലേഷ്യന്‍ പൗരന്മാര് അടങ്ങുന്ന സുമുദ് ഫ്ലോട്ടില്ല സംഘം തടവിലാക്കപ്പെട്ടതായി അന്‍വര്‍ വ്യക്തമാക്കി