യുദ്ധം ഗസ്സയിലാണെങ്കിലും യുക്രയിനിലാണെങ്കിലും എവിടെയാണെങ്കിലും അതിന്റെ രാഷ്ട്രിയം എന്തുതന്നെയാണെങ്കിലും ഇതൊന്നും അറിയാത്തവരുടെ ജീവിതങ്ങളാണ് നഷ്ടമാവുന്നത്.
ഇസ്രാഈല്‍ വിട്ടു നല്കിയ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത നിലയില്‍
2025 ആഗസ്റ്റ് 25ന് ഖാന് യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ജേണലിസ്റ്റായ മറിയം അബൂ ദഖ കൊല്ലപ്പെട്ടത്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ 'വളരെ സൂക്ഷ്മമായി' നിരീക്ഷിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഗസ്സ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കി രണ്ടു വർഷമായി ഇസ്രായേൽ തുടർന്ന വംശഹത്യയിൽ ഉപയോഗിച്ചത് മിസൈലും തോക്കും മാത്രമല്ല, യുദ്ധഭൂമിയിൽ ഉപയോഗിക്കരുതെന്ന് ലോകം വിലക്കിയ ‘ബൂബി ട്രാപ്ഡ് റോബോട്ടുകളും’. മുരൾച്ചയോടെയെത്തുന്ന ബോംബർ വിമാനങ്ങൾ വർഷിക്കുന്ന മിസൈലുകളേക്കാളും,...
കുവൈത്ത്, ഈജിപ്ത്, ജോര്ഡന്, ഇന്ത്യോനേഷ്യ, പാക്കിസ്ഥാന്, തുര്‍ക്കി, ജിബൂതി, സൗദി അറേബ്യ, ഒമാന്‍, ഗാംബിയ, ഫലസ്തീന്, ഖത്തര്‍, ലിബിയ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പങ്കെടുത്തു.
വെടിനിര്‍ത്തല്‍ കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.
സഹായം തടയാനോ വൈകിക്കാനോ ഇസ്രാഈലിന് അധികാരമില്ലെന്നും, അതിനുള്ള ബാധ്യത ഇസ്രാഈലിനാണ് എന്നും കോടതി വ്യക്തമാക്കി.
ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തിന്റെ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തലവനെ പുറത്താക്കി.
സമാധാന പ്രതീക്ഷ നല്കി ഗസ്സയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്.