ഡല്‍ഹിജയ്പൂര്‍ ഫ്ളൈഓവറിന് സമീപമുള്ള ധാബയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.
ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതിയായ മോനു മനേസറിന്റെ വിദ്വേഷ വീഡിയോ പുറത്തിറക്കിയ ശേഷം സംഘടിപ്പിച്ച യാത്രയുടെ മറവിലാണ് വലിയ അക്രമണവും തുടര്‍ന്ന് ബുള്‍ഡോസര്‍ അക്രമണവും നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ലീഗ് നേതാക്കള്‍ പറയുന്നു.
ജൈനാബാദ് ഗ്രാമ നിവാസികള്‍ക്കായി ഗ്രാമമുഖ്യന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് മുസ്ലിം വിഭാഗത്തെ അപമാനിക്കുന്ന പ്രസ്താവനകള്‍ ഉള്ളത്.
ഹരിയാനയിലെ അക്രമ സംഭവങ്ങളിൽ ഭരണകൂടം ഫലപ്രദമായി ഇടപെടുന്നില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ അരക്ഷിതരാണെന്നും എം.പിമാർ പറഞ്ഞു
1991ലെ ആരാധനാലയ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിട്ടുണ്ടെന്നും മുസ്ലിംലീഗ് നേതാക്കള്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് വൈകാതെ പുന:സ്ഥാപിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വൈകാതെ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ അഞ്ചുപേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തതിലധികവും ഒരു വിഭാഗത്തില്‍പെട്ടവരാണ്.
നൂഹിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി
ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കോർപ്പറേറ്റ് ഓഫീസുകളെ ആൽക്കഹോൾ കുറഞ്ഞ അളവിലുള്ള മദ്യം വിളമ്പാൻ അനുവദിക്കുന്നത്.
കെട്ടിടത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്