30 ദിവസത്തിനുള്ളില്‍ 45 പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തതായി അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് കൂട്ടിച്ചേര്‍ത്തു.
സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങളാണെന്ന് പോലീസ് അവകാശപ്പെട്ട് 'ഐ ലവ് മുഹമ്മദ്' എന്ന പോസ്റ്ററുകളും വീഡിയോകളും പങ്കുവെക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്തതിന് ഉത്തര്‍പ്രദേശിലുടനീളം കുറഞ്ഞത് പത്ത് മുസ്ലീങ്ങളെ അറസ്റ്റ് ചെയ്തു.