കേസുമായി ബന്ധപ്പെട്ടുയരുന്ന വർഗീയ ആരോപണങ്ങളും ജയിംസ് തള്ളി
സംഭവസ്ഥലത്ത് മുഴുവൻ തെളിവുകളും നശിപ്പിക്കാൻ പ്രതികൾക്ക് അവസരം നൽകിയതിന് ശേഷം മാത്രമാണ് പൊലീസെത്തിയത്
കേസ് ഇന്ന് കൽപറ്റ കോടതിയിലേക്ക് മാറ്റി
പാർട്ടി പ്രാദേശിക നേതാവിന്റെ മകനുൾപ്പെടുന്ന സംഘമാണ് ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടത്
ഡൽഹിയിൽനിന്നു എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ കീഴിലുള്ള സംഘമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്.
സിദ്ധാര്‍ഥന്റെ 41ദിവസ മരണാനന്തര ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രൂക്ഷ വിമര്‍ശനവുമായി കുടുംബം രംഗത്ത് വന്നത്.
മരിച്ചവരില്‍ ദളിതരും മുസ്ലിങ്ങളും വ്യാപാരികളും ബ്രാഹ്മണരും പിന്നാക്ക വിഭാഗക്കാരും ഉള്‍പ്പെടുന്നു.
ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു
ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല