നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി യോവ് ഗലന്റ്, സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍, ആര്‍മി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ തുടങ്ങിയവരും ഉള്‍പ്പെടെ 37 പേര്‍ക്ക് എതിരെയാണ് വാറണ്ട്.
വെടിനിര്‍ത്തല്‍ കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.
സഹായം തടയാനോ വൈകിക്കാനോ ഇസ്രാഈലിന് അധികാരമില്ലെന്നും, അതിനുള്ള ബാധ്യത ഇസ്രാഈലിനാണ് എന്നും കോടതി വ്യക്തമാക്കി.
സമാധാന പ്രതീക്ഷ നല്കി ഗസ്സയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്.
ഇസ്രഈല്‍ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രഈല്‍ നടത്തിയ പുതിയ ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു.
പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ച സൈനികരെ സമീപിച്ച ഫലസ്തീനികള്‍ വധിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തു.
രണ്ടുവര്‍ഷം നീണ്ട യുദ്ധത്തിനിടെ ഗസ്സാ മുനമ്പില്‍ നിന്നു മാത്രം 1700ലധികം പേരെയാണ് ഇസ്രായേല്‍ തടവറയിലടച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, തിങ്കളാഴ്ചയോടെ ഇസ്രാഈലി തടവുകാരെ വിട്ടയക്കും, 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ നിന്നുള്ള സൈന്യം പിന്‍വാങ്ങി തുടങ്ങുമെന്നാണ് കരാര്‍.
കപ്പലുകള്‍ ഗസ്സയുടെ 140 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയതായും, ഇസ്രാഈലിന്റെ ഇന്റര്‍സെപ്ഷന്‍ സോണില്‍ പ്രവേശിച്ചതായും ഗസ്സ ഉപരോധം ലംഘിക്കാനുള്ള അന്താരാഷ്ട്ര കമ്മിറ്റി എക്സില്‍ അറിയിച്ചു.