കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും അറിയിച്ചിട്ടുണ്ട്
ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണം നടത്തിയതായി ലെബനനും സ്ഥിരീകരിച്ചു. ഏകദേശം 5000 പേർക്ക് പരുക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ...
ഒമ്പത് കുട്ടികളടക്കം 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ഇന്നലെ ലബനാനിലും സിറിയയിലും ഒരേ സമയം പൊട്ടിത്തെറിച്ച് ഒമ്പത് പേര് കൊല്ലപ്പെടുകയും 2750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് പ്രകാരം പതിനാലായിരത്തിലധികം കുട്ടികളും ഒമ്പതിനായിരത്തിലധികം സ്ത്രീകളും ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തിലധികം പേര് ഗാസ- ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചു
വെസ്റ്റ്ബാങ്കിലെ തൂബാസിലെ അല്‍ഫറാ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഈ ക്രൂരത
യുദ്ധത്തില്‍ ഭവനരഹിതരായ ഫലസ്തീന്‍കാര്‍ അഭയം തേടിയ സ്കൂളിലായിരുന്നു ആക്രമണം
ഇത് സംബന്ധിച്ച് സമൂഹ മാധ്യമമായ എക്സില്‍ എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്
ഒരു അന്താരാഷ്ട്ര ചാനലിന് നല്കിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചില് നടത്തിയത്
ഇസ്രാഈലിന്റെ ഗസയിലെ നടപടികളെ വംശഹത്യയെന്ന് അവര്‍ പരാമര്‍ശിച്ചിരുന്നു