ഇതൊരു താൽക്കാലിക വിധിയാണെങ്കിലും കോടതിയിലും പാർലമെന്റിലും പോരാട്ടം തുടരുന്ന മറ്റു അനേകം വിഷയൾക്ക് ഊർജ്ജം പകരുന്നതാണ് മുസ്ലിംലീഗിന് ഇന്നത്തെ സുപ്രീംകോടതി വിധിയെന്നും തുടർന്നുള്ള എല്ലാ പോരാട്ടങ്ങളിലും ലീഗിന്റെ കൂടെ താനുണ്ടാകുമെന്നും സിബൽ ഉറപ്പ് നൽകി.
മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എവിടെയാണെന്ന് സംശയം ഉന്നയിച്ച് രാജ്യസഭാ എംപിയും മുന്‍ നിയമമന്ത്രിയുമായ കപില്‍ സിബല്‍
ഡൽഹി: വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ അഭിനന്ദിച്ച് സുപ്രിംകോടതിയിൽ മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം അഡ്വ....
വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപോരാട്ടം ശക്തമാക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. പ്രമുഖ അഭിഭാഷകനും പാർലമെന്റ് അംഗവുമായ കപിൽ സിബലുമായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ്...
വഖഫ് രാജ്യത്തെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് പറയാന്‍ സാധിക്കുകയെന്നും കപില്‍ സിബല്‍ ചോദിച്ചു.
ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാത്തതിനാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ ഇപ്പോൾ വിശ്വാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ ഇ.വി.എം മെഷീനുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.
വെറുപ്പിന്റെ അജണ്ട പ്രോത്സാഹിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ആഭ്യന്തരമന്ത്രിയും മൗനം വെടിയണം''-കപിൽ സിബൽ എക്സിൽ കുറിച്ചു.
ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്
ആധുനിക ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്ന മോദി ഭാരതത്തോട്’ ചേർന്ന് നിൽക്കുന്നതാണ് എൻ.സി.ഇ.ആർ.ടി. പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യം അടക്കമുള്ള അധ്യായങ്ങൾ നീക്കാനുള്ള തീരുമാനമെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ. 2002-ലെ ഗുജറാത്ത് കലാപം, ആർ.എസ്.എസ് നിരോധനം,...