മദ്യപിച്ച് ഉറങ്ങി രാവിലെ വാഹനം ഓടിച്ചാലും അപകടം ഒഴിവല്ല, പിടിയിലായാല്‍ ലൈസന്‍സ് പോകും.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് എം.എസ് ബിനുവിനെതിരെയാണ് നടപടി.
ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്കൂളുകാര് കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല
സ്വകാര്യ പങ്കാളിത്തത്തോടെയാണ് പുതിയ നീക്കം.
എംവിഐ, എഎംവിഐ ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്
കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് വിജിലന്‍സ് പരിശോധന
കൊല്ലം ഓയൂര്‍ ജങ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ തുടര്‍ന്നുള്ള ഫിറ്റ്നസ് സിര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും.
നടപടികള്‍ ഒരു വശത്ത് നടക്കുമ്പോഴും നിയമലംഘനങ്ങള്‍ കൂടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്കായിരിക്കും ഇനി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചുമതല.