ജമ്മുവിലെ അഖ്നൂര്‍ പ്രദേശത്തിന് എതിര്‍വശത്തുള്ള പാകിസ്ഥാനിലെ സിയാല്‍കോട്ട് ജില്ലയില്‍ പാകിസ്ഥാന് സേനയുടെ പ്രകോപനരഹിതമായ വെടിവയ്പ്പിനെത്തുടര്‍ന്ന് തീവ്രവാദ ലോഞ്ച്പാഡ് പൂര്‍ണ്ണമായും നശിപ്പിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ച സ്ഥിരീകരിച്ചു.
'ബുനിയന്‍ മര്‍സൂസ്' ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യന്‍ സൈനിക സൈറ്റുകള്‍ക്കെതിരെ ആക്രമണം ആരംഭിച്ചതായി പാകിസ്ഥാന് സൈന്യം അറിയിച്ചു.
ഇന്ത്യയുമായി ക്രിയാത്മക ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍കൈ എടുക്കാന്‍ യുഎസ്
കേരള ഹൗസിലെ കൺട്രോൾ റൂം നമ്പർ: 01123747079
പാക് ഷെല്ലാക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, രണ്ട് വയസ്സുള്ള പെണ്‍കുട്ടി, 55 വയസ്സുള്ള ഒരു സ്ത്രീ എന്നിവരടക്കം അഞ്ച് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം നടത്തുക.
പ്രതിയായ മാധ്യമപ്രവർത്തകൻ ഒളിവിൽ
തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഒരു മാസത്തെ ശമ്പളം ദേശീയ പ്രതിരോധ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ഓപ്പറേഷന് സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും സമാനമായ നിര്‍ദ്ദേശം പരിഗണിക്കുന്നുണ്ടെന്നും അറിയിച്ചു.
അവന്തിപ്പുരയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായും അതിര്‍ത്തിയിലെ മൂന്ന് ജില്ലകളില്‍ നിന്നുളളവരെ ബങ്കറുകളിലേക്ക് മാറ്റിയതായുമാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന് നല്കുന്ന ധനസഹായത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) ആശങ്കകള്‍ ഉന്നയിച്ചതായി ഇന്ത്യ വെള്ളിയാഴ്ച (മെയ് 9, 2025) പ്രഖ്യാപിച്ചു.