ജൂണ്‍ 30ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി.
നിലവിൽ 561 അംഗീകൃത ഖനനകേന്ദ്രങ്ങൾ ഉണ്ടെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ കണക്ക്
പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ മുതല്‍ കാണാതായ സാബുവിന്റെ കാറും മൊബൈല്‍ ഫോണും ക്വാറിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.
കോഴ ആവശ്യപ്പെടുന്ന വിഎം രാജീവിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്
കോഴിക്കോട്: ക്വാറി-ക്രഷർ മേഖലയുടെ പ്രവർത്തനം ഒമ്പതുദിവസത്തെ സമരത്തിനുശേഷം സാധാരണ നിലയിലേക്ക് തിരിച്ചെത്തുമ്പോഴും സാമഗ്രികളുടെ വിലവർധന നിർമാണമേഖലയ്ക്ക് തിരിച്ചടിയാവുന്നു. കരിങ്കൽ ഉത്പന്നങ്ങൾക്കെല്ലാം ക്യുബിക് ഫീറ്റിന് അഞ്ചുരൂപയുടെ വിലവർധന ഉണ്ടായിട്ടുണ്ട്. മേയ് മൂന്നിന് റവന്യൂമന്ത്രിയുമായും വ്യവസായമന്ത്രിയുമായും നടത്തിയ ചർച്ചയുടെ...
മന്ത്രി പി.രാജീവുമായി ക്വാറി ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം
തിരുവനന്തപുരം: സമരം ചെയ്യുന്ന ക്വാറിയുടമകൾക്കു താക്കീതുമായി മന്ത്രി പി.രാജീവ്. തുടർച്ചയായി ക്വാറി അടച്ചിട്ടാൽ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ നിയമപരമായി എന്തെല്ലാം ചെയ്യുമെന്നു സർക്കാർ ആലോചിക്കും. വില നിയന്ത്രിക്കാൻ മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെയുള്ള റഗുലേഷൻ സംവിധാനം നടപ്പാക്കുന്നതു പരിശോധിക്കും. ഉയർത്തിയ...
തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി ഉടമകളും ക്രഷര്‍ ഉടമകളും ഇന്ന് മുതല്‍ സമരത്തിന് ഒരുങ്ങുന്നു. അനിശ്ചിത കാലത്തേക്ക് പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവയ്ക്കാനാണ് ഉടമകളുടെ തീരുമാനം. ക്വാറികളുടെ സെക്യൂരിറ്റി ഫീസും, ഖനനം ചെയ്യുന്ന പാറയ്ക്ക് ഈടാക്കുന്ന റോയല്‍റ്റിയും കുത്തനെ...