ഇന്നലെ മൂന്നാര്‍ ഡിപ്പോയിലാണ് ജയകുമാറിന്റെ അരമണിക്കൂര്‍ പ്രതിഷേധം നടന്നത്
വൈദ്യുതി പരിഷ്കാരങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ ലഭിച്ചാല്‍ നാളെ തന്നെ ശമ്പളം നല്‍കാനാവും. ഇല്ലെങ്കില്‍ പരിധി ഏര്‍പ്പെടുത്താനാണ് തീരുമാനം
ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്കാണ്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ലീവ് അനുവദിക്കുക
18 ദിവസത്തോളം ചെയ്ത ജോലിയുടെ മുടങ്ങിക്കിടന്ന തന്റെ ശമ്പളം നല്‍കുന്നതിന്, ഉടമയായറാണിബ പട്ടേലിനെ നിലേഷ് ദല്‍സാനിയ എന്ന് യുവാവ് ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു
13,400 രൂപയുടെ 12% വരുന്ന 1608 രൂപ ഇപിഎഫ് (എംപ്ലോയര്‍ കോണ്ട്രിബ്യൂഷന്) ആയി നല്‍കാനും തീരുമാനിച്ചു.
മാനേജ്മെന്റിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍
മാനേജിമെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളി യൂനിയനുകള്‍ രംഗത്തെത്തി.
ശമ്പളം നല്‍കുന്നത് ഡിസംബര്‍ മാസത്തേത്
എം.എല്‍.എമാരുടെ ശമ്പളം നിലവില്‍ എഴുപതിനായിരമാണ്. ഇത് ഒരുലക്ഷത്തോളമായി ഉയരും.