Connect with us

More

ഗുജറാത്ത്, ഹിമാചല്‍; ജയിച്ച പ്രമുഖരും തോറ്റ പ്രമുഖരും

Published

on

ഗുജറാത്ത്: വിജയിച്ച പ്രമുഖര്‍

മുഖ്യമന്ത്രി വിജയ് രൂപാണി(ബിജെപി)-
രാജ്‌കോട്ട് വെസ്റ്റ്-53,000
ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ (ബിജെപി)-മേഹാസന-7137
ജിത്തു വാഗ്വാനി (ബിജെപി)-ഭാവ്‌നഗര്‍ വെസ്റ്റ്-27,000
അല്‍പേഷ് താക്കൂര്‍ (കോണ്‍ഗ്രസ്)-വാഗ്വാങം-19,000
ഛോട്ടു വാസവാ (ഭാരതീയ ട്രൈബല്‍ പാര്‍ട്ടി)-ജഗാദിയ-48,948.
വാന്‍ഷ് പഞ്ചാബായി (കോണ്‍ഗ്രസ്)-ഉനാ-5,000.
അര്‍ജുന്‍ മൗദ്വാദിയ (കോണ്‍ഗ്രസ്)-പോര്‍ബന്ദര്‍-1855
പട്ടേല്‍ ഹിമത് സിങ് (കോണ്‍ഗ്രസ്)-ബാപ്പു നഗര്‍-3200.
ഇന്ദ്രജിത്ത് സിങ് (കോണ്‍ഗ്രസ്)-മഹോദ-4045
മക്വാനാ ചൗധരി (ബിജെപി)-മധുവാ-3249
പാര്‍മര്‍ ദിര്‍സിങ് (കോണ്‍ഗ്രസ്)-2890
രമാഭായി (ബിജെപി)-ബര്‍ഡോലി-32570
ദിലീപ് കുമാര്‍ വിരാജ് (ബിജെപി)ചനാസമാ-2357
സോളങ്കി നൗഷാദ്ജി (കോണ്‍ഗ്രസ്)-3826
താക്കൂര്‍ സാംബുജി (ബിജെപി)-ഗാന്ധിനഗര്‍ സൗത്ത്-11404
ജെ.വി കാകാദിയ (കോണ്‍ഗ്രസ്)-ധാരി-6890

തോറ്റവര്‍

ശക്തി സിങ് (കോണ്‍ഗ്രസ്)-കച്ച് -9,000
മോട്ടിലാല്‍ വാസവാ-
ബിജെപി-നര്‍മദാ-61,275
വാസവാ മോട്ടീലാല്‍
പുനിയാ (ബിജെപി)-
ദാനിയാ-21769
കിഷോര്‍ ഗാഗ്ജി (കോണ്‍ഗ്രസ്)-ഗാന്ധിധാം -20270
അശോസ് കുമാര്‍ (ബിജെപി)-ഗാന്ധിനഗര്‍ നോര്‍ത്ത്-5736.
അശ്വിന്‍ റാത്തോഡ് (കോണ്‍ഗ്രസ്)-ഡോല്‍ക-327
ലാലാഭായ് (കോണ്‍്ഗ്രസ്)-ഗോധ്ര-258

ഹിമാചല്‍ പ്രദേശ്: ജയിച്ചവര്‍

വിക്രമാദിത്യ സിങ് (കോണ്‍ഗ്രസ്)-ഷിംല റൂറല്‍-4880
ജഗത് സിങ് (കോണ്‍്ഗ്രസ്)-കിണ്ണാവൂര്‍-120
ആശാ കുമാരി (കോണ്‍ഗ്രസ്)-ഡല്‍ഹൗസി-556.
വീരഭദ്രസിങ് (കോണ്‍ഗ്രസ്)-ആര്‍കി -6051.
നന്ദലാല്‍ (കോണ്‍ഗ്രസ്)-രാംപൂര്-4037.
ഗോവിന്ദ് സിങ് താക്കൂര്‍ (ബിജെപി)-മണാലി-3005
സുരേഷ് ഭരദ്വാജ് (ബിജെപി)-സിംല-1903
ഹര്‍ഷവര്‍ദ്ധന്‍ ചൗഹാന്‍ (കോണ്‍ഗ്രസ്)-ഷില്ലായി-4125
രാകേഷ് സിന്‍ഹാ (സിപിഎം)-തിയോഗ് 1983.
വിനയ് കുമാര്‍ (കോണ്‍ഗ്രസ്)-രേണുകാജി-5160
ഹോഷിയാര്‍ സിങ് (സ്വതന്ത്രന്‍) ദേഹ്‌റ-3914.
മുകേഷ് അഗ്നിഹോത്രി (കോണ്‍ഗ്രസ്)-ഹാരോളി-9320.

തോറ്റവര്‍

രാം കുമാര്‍ (കോണ്‍ഗ്രസ്)-ഡൂണ്‍-4319
രാജേഷ് കാലിയ (കോണ്‍ഗ്രസ്)-ഗാര്‍ജറ്റ്. 9320
സഞജയ് ചൗധരി (ബിജെപി), കാന്‍ഗ്രാ, 6208.
വിജയ് ജ്യോതി (ബിജെപി) കാശുംപതി-442
മഹേശ്വര്‍ സിങ് (ബിജെപി)-കുളു-1538.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending