Connect with us

business

കരുനാഗപ്പള്ളിയുടെ ഗതാഗതരംഗത്ത് കിഫ്ബിക്ക് നിര്‍ണായക സ്ഥാനം

Published

on

കരുനാഗപ്പള്ളി താലൂക്കിന്റെ ഗതാഗത വികസനരംഗത്ത് വലിയ ്യു മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് കിഫ്ബി പദ്ധതിയിലൂടെയാണ്. എ
ല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പൂര്‍ത്തിയാ വുന്നതോടെ ദേശീയപാതയുടെ സമാന്തര പാ തയാണ് യാഥാര്‍ഥ്യമാകുന്നത്. വെറുമുക്ക്, മൈ നാഗപ്പള്ളി, മണപ്പളളി, താമരക്കുളം റോഡിന് 65 കോടിരൂപ കിഫ്ബിയില്‍നിന്നു ലഭ്യമാക്കി പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആ രംഭിച്ചു. റോഡ് ലെവല്‍ ചെയ്യുന്ന പ്രവൃത്തിക ള്‍ ഉള്‍പ്പടെ പൂര്‍ത്തിയായി.കരുനാഗപ്പള്ളി, ചവ റ, കുന്നത്തുര്‍, മാവേലിക്കര മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന വിവിധ റോഡുകളുടെ ശൃംഖ ലയാണ് പുതിയ റോഡ് വികസനപദ്ധതി.കുറ്റിവ് രാമച ട്ടംതേവലക്കര ചേനങ്കരറോഡ്, വെറ്റമുക്ക് മൂക്ക നാട്ട്മുക്ക്, ചാമ്പക്കടവ് കല്ലേലിഭാഗം ഡ്രൈവര്‍ ജങ്ഷന്‍ റോഡ്, ഡ്രൈവര്‍ ജങ്ഷന്‍ എ.വി.എച്ച്.എസ് റോഡ്, പടനായര്‍ കുളങ്ങര കല്ലുകടവ് റോഡ്, അരമത്തുമഠംമണപ്പള്ളി എന്നീ റോഡുകള്‍ക്കാ യാണ് സ്ഥലം ഏറ്റെടുത്ത്കല്ലിടുന്നത്. ഹൈടെക്ള്‍നിലവാരത്തിലേ ക്കുയര്‍ത്തുന്നതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിലൂടെ ഒരു കോ ടി രൂപാ വീതം അനുവദിച്ചിട്ടുള്ള സ്‌കൂളിലെ കെട്ടിട സമുച്ചയങ്ങളു ടെ നിര്‍മാണവും ആരംഭിച്ചു. ആര്‍. രാമചന്ദ്രന്‍
പദ്ധതികള്‍: കരുനാഗപ്പള്ളിമാളിയേക്കല്‍ ലെവല്‍ ക്രോമേ ല്‍പ്പാലം, 35 കോടി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, 90 കോ ടി, കാട്ടില്‍ക്കടവ് ആലപ്പാട് പാലം, 30.89 കോടി, ചിറ്റുമൂല ലെവ ല്‍ക്രോസില്‍ റെയില്‍വേ മേല്‍പ്പാലം, 30 കോടി, പടനായര്‍ക്കുള ങ്ങര ശാസ്താംകോട്ട റോഡിന്റെ പുനര്‍നിര്‍മാണം, 62.53 കോടി, അഴീക്കല്‍ ഹാര്‍ബര്‍ നവീകരണം, 35 കോടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Continue Reading

business

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു

7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. 

Published

on

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

business

രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ

87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 

Published

on

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.

Continue Reading

Trending