രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്‍, നാലുഗ്രാം മെത്താഫെറ്റമിന്‍, 334 എംഡിഎംഎ ഗുളികകള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, ?63,500 പണവും പിടിച്ചെടുത്തു.
19 ലാപ്ടോപ് ബാഗുകള്‍ക്കുള്ളില്‍, പ്രത്യേക കവറില്‍ തയ്തു പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്.
2006-ല്‍ സ്ഥലവില്‍പ്പനയില്‍ നിന്ന് ഒന്നര ലക്ഷം രൂപ നല്കാന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.
അമ്മയ്ക്കും സഹോദരനും മുന്പില് വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്‍ ആരും പിടിച്ചു മാറ്റാന്‍ നിന്നില്ല
ജില്ലയിൽ രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. 2017 ൽ ആലപ്പുഴ നഗരസഭ പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.