ആവേശകരമായ മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്.
കുട്ടിയുടെ വലത്തേ കവിളില്‍ മൂന്ന് തവണയും ഇടത്തേ കവിളില്‍ ഒരു തവണയുമാണ് ടീച്ചര്‍ അടിച്ചത്.
. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലെ ഫോഷന്‍ പ്രദേശത്താണ് സംഭവം നടന്നത്.
കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നെന്നുമായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.
30 പേര്‍ക്ക് പരിക്കുകളുണ്ട്.
തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
കുട്ടികളില്‍ ശ്വാസകോശ സംബന്ധമായാണ് ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ഇന്ത്യയുടെ 4000 ചതുരശ്ര കിലോമീറ്ററിലേറെ വരുന്ന ഭൂപ്രദേശം ചൈന കൈയടക്കിയതായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടിയത് ബിജെപി നേതാക്കൾ തള്ളിക്കളയുന്ന പശ്ചാത്തലത്തിലാണ് ഒരു ബിജെപി നേതാവ് തന്നെ നിജസ്ഥിതി അറിയാൻ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
അതേസമയം ഉച്ചകോടി കഴിയും വരെ അതിർത്തി വിഷയത്തിൽ സംയമനം പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം
ചൈനീസ് പാസ്പോർട്ടുള്ള തിബറ്റുകാർക്ക് സ്റ്റേപിൾഡ് വിസ നൽകുന്നത് പരിഗണിക്കണമെന്നും ‘ഏക ചൈന’ നയത്തെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.