പാലത്തിലുണ്ടായിരുന്ന ഇരുപതോളം പേരും നിരവധി ഏഴ് വാഹനങ്ങളും നദിയില്‍ വീണതായി ബാല്ട്ടിമോര് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് വക്താവ് കെവിന് കാര്‍ട്ട്റൈറ്റിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗ്വാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
തിരമാലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്.
നിർമ്മാണത്തിൽ ഇരുന്ന സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 35-40 വരെ തൊഴിലാളികള്‍ നിര്‍മ്മാണം നടക്കുന്നിടത്ത് ഉണ്ടായിരുന്നതായാണ് വിവരം.
പൂനെയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് അഞ്ച് പേര് മരിച്ചു. പിംപ്രി ചിഞ്ച് വാഡ് നഗരത്തിലെ റാവെറ്റ് കിവ് ലെ പ്രദേശത്താണ് സംഭവം. മരിച്ചവരില്‍ നാല് പേരും സ്ത്രീകളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....