ട്രാഫിക് എസ്ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്ഐയാണെന്നും പറഞ്ഞ് പണം വാങ്ങി മുങ്ങിയ ആളെയാണ് പിടികൂടിയത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഴീക്കല്‍ സ്വദേശി ഷൈജാമോളാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു
പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി.
രക്തം പുരണ്ട കത്തിയും കാർമെൻ മാർട്ടിനെസ് സിൽവയുടെ മൃതദേഹവുമായി 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരുടെ ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്.
കിടപ്പിലായ പിതാവിനെ പരിശോധിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പലപ്പോഴും അവളുടെ വീട്ടില്‍ വന്നിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ കുടുംബം അവനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു
കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സൂചന.
മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് കുടുംബം പറഞ്ഞു.
ജീപ്പില്‍ കയറ്റിയ പ്രതിയെ മോചിപ്പിച്ചു