കെര്‍ കൗണ്ടിയില്‍ മാത്രം 161 പേരെ കാണാതായിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
സംസ്ഥാനത്ത് മഴ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മേഘവിസ്ഫോടനം എന്നിവ അനുഭവപ്പെടുന്നുണ്ട്.
മരിച്ചവരില്‍ 15 പേര് കുട്ടികളാണെന്നാണ് വിവരം.
23 പെണ്‍കുട്ടികളെ കാണാതായി
എന്‍ ഡി ആര് എഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്സോയില്‍ പ്രവര്‍ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില്‍ ഒന്‍പത് തൊഴിലാളികള്‍ അകപ്പെട്ടത്
പണം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ സഹായം കൈമാറിയത്.
കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് തെക്ക്-കിഴക്കന്‍ സ്പെയിനിന്റെ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായത്.