ഇസ്രാഈല്‍ വിട്ടു നല്കിയ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത നിലയില്‍
ഇസ്രഈല്‍ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗസ്സയില്‍ നിന്ന് മരിച്ച രണ്ട് ഇസ്രാഈലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് കൈമാറി. അതേസമയം ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെന്ന് ഫലസ്തീന് സംഘം ആരോപിച്ചു.
ഇസ്രാഈല്‍ തടവിലാക്കിയ 1,900 ഫലസ്തീന് തടവുകാര്‍ക്ക് പകരമായി രണ്ട് വര്‍ഷത്തിലേറെയായി ഗസ്സയില്‍ തടവിലാക്കിയ ശേഷം ശേഷിക്കുന്ന ഇസ്രാഈലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു.
ഇസ്രാഈല്‍ സൈന്യത്തിന്റെ ഭാഗിക പിന്മാറ്റത്തിനു പിന്നാലെയാണ് ഈ ആക്രമണം.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 പോയിന്റ് ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ പ്രധാന പരിഷ്കാരങ്ങള്‍ ഹമാസ് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാല്‍ പുതിയ ചര്‍ച്ചകളുടെ അടിസ്ഥാനമായി വരും ദിവസങ്ങളില്‍ ഇത് അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അംഗീകരിച്ചില്ലെങ്കില്‍ ആവശ്യമായത് ഇസ്രാഈല്‍ ചെയ്യുമെന്നും ട്രംപിന്റെ ഭീഷണി.
പദ്ധതി അംഗീകരിക്കാന്‍ ഹമാസിന് മുന്നറിയിപ്പ് നല്കി.
ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഇസ്രാഈല്‍ സൈന്യം ഒരു വലിയ ആക്രമണം നടത്തുമെന്നും അതിന്റെ 'നിര്‍ണ്ണായക ഘട്ടം' പുരോഗമിക്കുകയാണെന്നും കാറ്റ്സ് പറഞ്ഞു.
47 ബന്ദികളിൽ ഇരുപത് പേർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും ബാക്കിയെല്ലാവരും കൊല്ലപ്പെട്ടുവെന്നുമാണ് ഇസ്രായേലി മാധ്യമങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഇത്തരം നുണപ്രചാരങ്ങളുടെ മുനയൊടിക്കുന്ന തരത്തിലായി ഹമാസിന്റെ പോസ്റ്റ്