ഞായറായ്ച പുലര്‍ച്ചെ കുവൈത്തില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു.
വര്‍ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത കണക്കിലെടുത്ത് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി(കെ.എന്‍.പി.സി) ഗ്യാസ് ഉല്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
രാജ്യത്ത് നിന്ന് ലഹരിവസ്തുക്കള്‍ പൂര്‍ണമായും ഇല്ലാതാക്കാനും, ലഹരി ഉപയോഗവും വ്യാപാരവും കഠിനമായി നിയന്ത്രിക്കാനുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
73 പ്രതികളെയാണ് കുറ്റങ്ങള്‍ ചുമത്തി ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തിരിക്കുന്നത്
കുവൈത്ത്, ഈജിപ്ത്, ജോര്ഡന്, ഇന്ത്യോനേഷ്യ, പാക്കിസ്ഥാന്, തുര്‍ക്കി, ജിബൂതി, സൗദി അറേബ്യ, ഒമാന്‍, ഗാംബിയ, ഫലസ്തീന്, ഖത്തര്‍, ലിബിയ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പങ്കെടുത്തു.
അപകടം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉണ്ടായത്.
കുവൈത്തില്‍ കനത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉച്ച വിശ്രമ നിയമം നിരവധി കമ്പനികള്‍ ലംഘിച്ചതായി കണ്ടെത്തി.
രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
തിരിച്ചു വരുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തും
160 പേർ ചികിത്സ തേടിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു