ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി റോഡ് സുരക്ഷാ മാനേജ്മെന്റ് ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത്.
15 ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ക്കാണ് നോട്ടിസ് അയയ്ക്കാത്തതായി കണ്ടെത്തിയത്.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ 3 ബാങ്കുകള്‍ക്കെതിരെയാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
വധശിക്ഷക്കു പകരം ജീവപര്യന്തം തടവായിരിക്കും പരമാവധി ശിക്ഷയായി നൽകുക. ഇരുപത് വർഷത്തോളം വധശിക്ഷകൾ മരവിപ്പിച്ച് നിർത്തിയതിന് ശേഷമാണ് പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
പാരിസ്: ഒളിംപിക് ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തില്‍ ഫ്രീകിക്കും പെനാല്‍ട്ടിയും എടുക്കുന്നതു സംബന്ധിച്ച് സൂപ്പര്‍ താരം നെയ്മറുമായുണ്ടായ അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ത്തെന്ന് സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനി. കളിക്കളത്തില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ടി.വി ചാനലുകള്‍...