കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര് മരിച്ച സംഭവത്തില്‍ മനംനൊന്ത് ടിവികെയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി.
അതേസമയം പ്രതിഷേധം കണക്കിലെടുത്ത് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പരിക്കേറ്റവരില്‍ നിരവധിപേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.
ഇന്ന് ഉച്ചക്ക് കരൂര്‍ വിജയ് യുടെ പ്രചാരണ റാലി നടക്കുമെന്ന് സംഘാടകര്‍ ആദ്യം അറിയിച്ചിരുന്നെങ്കിലും ആറുമണിക്കൂര്‍ വൈകിയാണ് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് സ്ഥലത്തെത്തിയത്.
പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്
തമിഴ്നാട് തിരുച്ചെന്തൂരിൽ ആണ് തൂത്തുക്കുടിയിൽ നിന്ന് കായൽപട്ടണത്തേക്ക് പോവുകയായിരുന്ന ബുർഖ ധരിച്ച മുസ്ലിം സ്ത്രീയെ കണ്ടക്ടർ തടഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറൽ ആയതിന് പിന്നാലെ ബസ് ഓപ്പറേറ്ററുടെ പെർമിറ്റും കണ്ടക്ടറുടെ ലൈസൻസും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട്...
സംസ്ഥാനത്തെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.
2014-ൽ കോയമ്പത്തൂരിൽവെച്ച് മോദിയെ കണ്ടപ്പോൾ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പിനിന്ന വിജയ്, ഇപ്പോൾ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണെന്ന് രഞ്ജിത്ത് ആരോപിച്ചു
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതിയായ തകൈസാല്‍ തമിഴര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.