രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
കഴിഞ്ഞ വര്‍ഷം യോഗ്യമായ സീരിയലുകളില്ലെന്ന് പരാമര്‍ശിച്ച ജൂറിയുടെ പ്രസ്താവന വാര്‍ത്തകളില്‍ ഇടം നേടിയത് ടെലിവിഷന്‍ സാഹോദര്യത്തെ അസ്വസ്ഥരാക്കിയിരുന്നു.