സ്കൂള്‍ ഫീസ്, പരീക്ഷാ ഫീസ്, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് ഇനി യുപിഐ, നെറ്റ് ബാങ്കിങ് പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുപിഐ സ്ഥിരീകരണ പ്രക്രിയയ്ക്കായി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയതിനാല്‍ ഇന്ന് മുതല്‍, ഫോണ്‍പേ, പേടിഎം, ജിപേ എന്നിവ പോലുള്ള യുപിഐ പേയ്മെന്റ് ആപ്പുകള്‍ വലിയ മാറ്റത്തിന് വിധേയമായേക്കാം.
ഫാസ്ടാഗ് പേയ്മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുക ഇനിയും കൂടുതലായിരിക്കും.
ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് പേയ്മെന്റുകളും ഫണ്ട് കൈമാറ്റങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ക്യൂആര്‍ കോഡ് അധിഷ്ഠിത യുപിഐ പേയ്മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ആർബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്മെന്റസ് ബാങ്ക് തുടർച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി
സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിക്കാതിരിക്കുക
രണ്ട് യൂസര്‍മാര്‍ തമ്മിലുള്ള ആദ്യത്തെ എല്ലാ പണമിടപാടുകള്‍ക്കും ഈ നിബന്ധന വരുമ്പോള്‍ ചെറുകിട കച്ചവടക്കാരെയും മറ്റും ദോഷകരമായി ബാധിക്കും
ശംസുദ്ദീൻ വാത്യേടത്ത് ബാങ്കുകൾ യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കാരണം എന്തെന്ന ചോദ്യത്തിന്ന് ഇനിയും ഉത്തരമില്ല. ബാങ്കുകളോട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് പറയുന്നു. നാഷ്ണൽ സൈബർ പോർട്ടിൽ റജിസ്റ്റർ ചെയ്തി ട്ടുണ്ടെന്ന...
ഏതെങ്കിലും കേസുകളിൽ അകപ്പെട്ടവർ സാധനം വാങ്ങിയ ശേഷം യുപിഐ വഴി പണം നൽകിയാൽ അത് സ്വീകരിച്ച കച്ചവടക്കാരനും അത് കച്ചവടക്കാരൻ മൂന്നാമത് ഒരാൾക്ക് അയച്ച് കൊടുത്താൽ അയാളുടെയും അക്കൗണ്ട് ഫ്രീസ് ആവുന്ന വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹര്യത്തിൽ...