പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്.
ഇടുക്കി കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമന് (64) ആണ് മരിച്ചത്.
കൃഷിയിടങ്ങളില്‍ പന്നിപ്പടക്കം വയ്ക്കുന്നതുള്‍പ്പെടെ നിരോധിത സ്ഫോടക വസ്തുക്കളുടെ ഉപയോഗം കണ്ടെത്താനാണ് പൊലീസും വനം വകുപ്പും നടപടി ആരംഭിച്ചത്.
കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന് (70) ആണ് മരിച്ചത്.
നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പ്രദേശത്ത് തമ്പടിച്ച കാട്ടാനകള്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പധികൃതർ മുന്നിറിയിപ്പ് നൽകി
പ്രദേശത്തെ ജനവാസ മേഖലയിൽ നാല് വർഷത്തോളം ഭീതി വിതച്ച ടസ്കർ സെവൻ (പിടി 7) എന്ന കൊമ്പനെ മയക്കുവെടിവച്ചു പിടികൂടുകയായിരിക്കുന്നു. നിലവിൽ ധോണിയിൽ കുങ്കിയാനയാക്കാനുള്ള പരിശീലനത്തിലാണ്.
ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
കുരച്ചു ശല്യം ചെയ്ത പട്ടികളോടുള്ള ദേഷ്യം കൊമ്പൻ പട്ടിക്കൂട് തകർത്ത് തീർക്കുകയും ചെയ്തു.