ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.
രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്
നാല് വ്യോമസേനാംഗങ്ങളാണ് ഹെലികോപ്പ്റ്ററിൽ ഉണ്ടായിരുന്നത് ഒരാളെ കണ്ടെത്തിയിട്ടുണ്ട്
അമിത വേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു
53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
പാലക്കാട്ട് വാഹനാപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന യുവതി സ്വകാര്യ ബസ്സിൻ്റെ ചക്രം കയറി മരിച്ചു. യാക്കര ജംഗ്ഷനിൽ സ്കൂട്ടർ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ബസ് ഇടിച്ച് വീഴുകയായിരുന്നു. തലയിലൂടെ ബസിൻ്റെ ചക്രം കയറിയിറങ്ങി തത്ക്ഷണം...
രാവിലെ ആറരയോടെയാണ് ആദ്യ വള്ളം മറിഞ്ഞത്
ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം
അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസുകാരുമായി വാക്കുതര്‍ക്കവുമുണ്ടായി.