പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബന്ധം ഇപ്പോള്‍ ഇല്ലാതായതായി മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ തങ്ങളുടെ താരിഫ് പൂജ്യമായി കുറയ്ക്കാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു, എന്നാല്‍ ഈ നീക്കം വൈകിയാണെന്നും ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്യേണ്ടതാണെന്നും വാദിച്ചു.
മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്രേഡ് കൗണ്‍സിലറായ പീറ്റര്‍ നവാരോ.
ഗസ്സ നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് 14 രാജ്യങ്ങളും ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.
EDITORIAL
ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന് ഇന്ത്യ അതിന്റെ ക്രൂഡ് വാങ്ങലിലൂടെ പരോക്ഷമായി ധനസഹായം നല്‍കുന്നുവെന്ന് യുഎസ് ആരോപിച്ചിരുന്നു
അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്സ് പ്ലാന്റ് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കുകയും 3 വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളില്‍ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് എത്തിക്കുകയും ചെയ്തു.
ചരിത്രത്തിന്റെ ഏടുകളിൽ കറുത്ത ദിനമായി രേഖപ്പെടുത്തിയ മറ്റൊരു ദിനം. 1945 ഓഗസ്റ്റ് 6-നു ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിനുശേഷം നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബിട്ടതിന്റെ വാർഷികമാണിന്ന്. 1945 ഓഗസ്റ്റ് 9. എൺപതു വർഷങ്ങൾക്കു മുമ്പ് ഇന്നേ...
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശനം നടത്തുന്നത്
ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്