സംഭവത്തില്‍ രാഹുല്‍ രാജു, സെബിന് എബ്രഹാം എന്നീ യുവാക്കളെ പൊലീസ് പിടികൂടി.
യുവാവ് രണ്ട് പെൺകുട്ടികൾക്കൊപ്പം കാന്റീനിൽ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
കരിഷ്മ എന്ന യുവതിയെയാണ് ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്.
റിസ്വാന് എന്ന യുവാവിനാണ് സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.
കുട്ടി പഠിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്നേഹ ഭവന് സ്പെഷ്യല്‍ സ്കൂളിലെ പ്രിന്സിപ്പാല് സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവര്‍ക്കെതിരെയാണ് കുട്ടിയുടെ മാതാവിന്റെ മൊഴി പ്രകാരം കേസെടുത്തത്.
25കാരനായ വാഹിദ് റഹ്മാന് എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
എസ്എൽ പുരത്തെ സബ് ഡിവിഷൻ ഓഫിസിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം.
ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.
മേപ്പയൂർ സ്വദേശിയായ അതുൽ 3 ദിവസങ്ങൾക്കു മുമ്പാണ് ഒരു മാസത്തെ അവധിക്കായി നാട്ടിലെത്തിയത്.
ഫെബ്രുവരി പത്തിന് രാത്രി 10.30ഓടെ പൊലീസ് വീടുകളില്‍ റെയ്ഡ് നടത്തുകയും കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.