അഞ്ച് വർഷത്തിനിടെ ഏഴ് തവണ മാത്രം ജില്ലയിലെത്തിയ മുഖ്യമന്ത്രിയുടെ നിസംഗത, സർക്കാരും തുടർന്നു
ആഭ്യന്തരവകുപ്പില്‍ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത ആഭ്യന്തരമന്ത്രിയാണ് പിണറായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം ലോക്നാഥ് ബെഹ്റയും രമണ്‍ ശ്രീവാസ്തവയുമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.
പിണറായി വിജയന്റെ ഭാഷാശൈലിയിലെ സംസ്കാരശൂന്യതയും അക്രമോൽസുകതയും ചൂണ്ടിക്കാട്ടാനോ തിരുത്താനോ പാർട്ടിയും നേതാക്കളും ഇന്നേവരെ തയ്യാറായിട്ടില്ല.
മറ്റുള്ള പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന രീതി ലീഗിനില്ല. അഭിപ്രായം പറയേണ്ട സ്ഥലത്ത് അത് പറയും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ അടിത്തറ തകരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ ലീഗ് കരുത്ത് തെളിയിച്ചതോടെയാണ് മലക്കം മറിഞ്ഞത്.
ലീഗിന്റെ അടിത്തറ തകരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫലം വന്നപ്പോള്‍ മലക്കം മറിഞ്ഞ് പുതിയ തന്ത്രം പയറ്റുകയാണ്.
ഏറെ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയത്
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
പ്രതി അശോകനും മണിലാലും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെങ്കില്‍ പിണറായി മാറണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.