അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ ചര്‍ച്ചക്ക് ഇസ്രാഈല്‍ ഒരുങ്ങുന്നത്.
ഹമാസും ഇസ്രാഈലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
. മരിച്ചവരില്‍ എട്ട് പേര് കുട്ടികളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രാഈലി ആക്രമണങ്ങള്‍ ദിവസേന ഗസ്സയില്‍ നൂറുകണക്കിന് ആളുകളെ കൊന്നെടുക്കുന്നത് മനസ്സില്‍ സൂക്ഷിക്കണമെന്ന് റോമന്‍ കത്തോലിക്കാ സഭയുടെ തലവന്‍ പോപ്പ് ജനങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 144 കൊല്ലപ്പെടുകയും 560 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഗസ്സ മുനമ്പിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അവര്‍ സൂചിപ്പിച്ചു.
20 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടർമർ അറിയിച്ചു
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി
2023 ഒക്ടോബര്‍ മുതല്‍ ഇന്നുവരെ ഇസ്രാഈല്‍ വംശ്യഹത്യയില്‍ കുറഞ്ഞത് 54,981 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം ചൊവാഴ്ച അറിയിച്ചു.
ഗസ്സ അധിനിവേശം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ അല്ല, സ്ഥിരമായുള്ള സൈനിക പിന്മാറ്റമാണ് വേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഗസ്സയിലേക്ക് പോകുന്ന സഹായ കപ്പലായ മാഡ്ലീനില്‍, അന്താരാഷ്ട്ര സമുദ്രത്തില്‍ ഇസ്രാഈല്‍ നാവികസേന തടയുകയായിരുന്നു.