എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സമൂഹമാധ്യമത്തിലൂടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇയാളുടെ മുന്‍ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതായുള്ള പരാതിയിലാണ് രാജേഷ് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ 10.40നു പുറപ്പെടേണ്ട വിമാനമായിരുന്നു.
മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരി ദുരനുഭവം നേരിട്ടത്.
ഗുവഹാത്തി- അഗര്‍ത്തല ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.
എന്‍ജിനുകള്‍ തകരാറായത് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് തേടി വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.
ഇന്ധനം ലാഭിച്ച് ലാഭം വർധിപ്പിക്കാൻ ഇൻഡിഗോ വിമാനക്കമ്പനി നടത്തുന്ന കുറുക്കുവഴി ഭീതിപ്പെടുത്തുന്നു. വിമാനം ലാൻഡിംഗ് സമയത്ത് ചിറകു കളുടെ പ്രവർത്തനം കുറക്കുകയാണിത്. ഇതു വഴി ഒരു വിമാനത്തിന് 6 കിലോ ഡീസൽ ലാഭിക്കാം. കഴിഞ്ഞ ദിവസം...
നേരത്തെ ഇതുമായി ബന്ധപ്പെട്ട് കമ്പനിയോട് ഡിജിസിഎ വിശദീകരണം തേടിയിരുന്നു.
10 വര്‍ഷത്തിനുള്ളില്‍ എ 320 വിഭാഗത്തിലുള്ള 1330 വിമാനങ്ങളാണ് ഇന്‍ഡിഗോ ആകെ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.