എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമായി മാറി.
ബി വെങ്കടേഷ് നേതയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
യശ്വന്ത്പുര കൂടി ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്ത് ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് സോമശേഖര്‍.
എൻഡിഎയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ക്രിസ്തുമസ് സ്നേഹ സംഗമത്തിൽ ആണ് കേന്ദ്രമന്ത്രി വി. മുരളീധരനിൽ നിന്ന് അംഗത്വം സ്വീകരിച്ചത്.
73 കാരനായ ഇദ്ദേഹത്തോടൊപ്പം ബി.ജെ.പിയുടെ ടികംഗഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭക്തി തിവാരിയടക്കം നിരവധി പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.
ടിഎംസിയെ അകറ്റി നിര്‍ത്താന്‍ ബുധനാഴ്ച്ചയാണ് ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ മഹീഷാദളില്‍ ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ബോര്‍ഡ് രൂപീകരിച്ചത്.