നിയമവിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് റിട്ട് ഹർജി നൽകാനുള്ള തീരുമാനം.
മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്നു സുധാകരന് ആവശ്യപ്പെട്ടു
വിവിധ ഫണ്ടുകൾ ശരിയായ രീതിയിലാണോ വിനിയോഗിച്ചത് എന്നുള്ളതാണ് പ്രശ്നം.