പാലക്കാട് മൂന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന് നിര്‍ദേശം നല്‍കിയത്.
സംഭവത്തിനു ശേഷം വാസു തന്നെയാണ് നാട്ടുകാരെ വിളിച്ചുവരുത്തി, ''ഭാര്യയെ കൊന്നു'' എന്ന് പറഞ്ഞതായാണ് പൊലീസ് റിപ്പോര്‍ട്ട്.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
ചൊവ്വാഴ്ച ഉച്ചയോടെ മുതുതല മച്ചിങ്ങല്‍ കിഴക്കേതില്‍ ഇബ്രാഹിമിന്റെ വീട്ടിലെത്തിയാണ് ഇയാള്‍ അതിക്രമം നടത്തിയത്.
സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയാണ് പ്രതി ചേര്‍ത്തത്.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കുന്നത്തുവീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത്.
തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തും പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്.
സ്റ്റിച്ചിട്ട ഭാഗത്ത് പഴുപ്പ് ബാധിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് വീണ്ടും സര്‍ജറി നടത്തേണ്ടിവന്നു.
നീണ്ട 18 മണിക്കൂറിനുള്ളിൽ പാലക്കാട്ടെ ഓങ്ങല്ലൂരിൽ വെടിവെച്ചുകൊന്നത് ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂർ പഞ്ചായത്തും ചേർന്നായിരുന്നു നടപടികൾ സ്വീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒൻപത് ഷൂട്ടർമാരും 20 ഓളം സഹായികളും ആറ്...