മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും
കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം
കഴിഞ്ഞ ദിവസം കൊട്ടേക്കാട് ഭാഗത്തു നിന്ന് കാണാതായ യുവാക്കളുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്
ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്
തീപിടിത്തമുണ്ടായതിന് പിന്നാലെ വീട്ടിൽനിന്നും ദുരൂഹസാഹചര്യത്തിൽ ഇറങ്ങിയോടിയ മണികണ്ഠനാണ് കേസിലെ പ്രതിയെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്.
രാവിലെ പാലക്കാട്ട് നിന്നും സ്കൂബാ സംഘം എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്.
ജില്ലയിലെ 80% വരുന്ന കർഷകർക്ക് സംഭരണ വില നൽകാതെ സർക്കാർ നിരന്തരം കർഷകരെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയാണെന്ന് കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.എ.വേണുഗോപാൽ, എം.സി. മുരളിധരൻ, പി.ആർ.കരുണാകരൻ, ഐ.സി.ബോസ്, സി.രാമചന്ദ്രൻ എന്നിവർ പാലക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.
18 വയസ്സുള്ള ആനയെ ജനുവരി 22നാണ് മയക്കു വെടിവച്ച് പിടികൂടിയത്.