ഗസ്സയില്‍ ഉടനീളം 115 ഫലസ്തീനികളെ ഇസ്രാഈല്‍ സൈന്യം വധിച്ചു. വടക്ക് സിക്കിം ക്രോസിംഗിലും തെക്ക് റഫയിലും ഖാന് യൂനിസിലും എയ്ഡ് പോയിന്റുകളില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നതിനിടെ 92 പേര് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പട്ടിണി മൂലം...
ഇവരിൽ 37 പേരും റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വരിനിന്നവരാണ്
ഫലസ്തീനിയന്‍ പ്രദേശങ്ങളില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രൂരകൃത്യങ്ങളെക്കുറിച്ചുള്ള ഐസിസി അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇസ്രാഈലി അഭ്യര്‍ത്ഥനയും ജഡ്ജിമാര്‍ നിരസിച്ചു.
ഗസ്സയിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭക്ഷണത്തിനായി കാത്തുനിന്ന 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
കിഴക്കന്‍ ലെബനനിലെ ബെക്കാ താഴ്വരയില് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി.
ഗസ്സ സിറ്റിയിലെ അൽ-തവ്റ സ്ട്രീറ്റിലുള്ള യൂസുഫ് അൽ-സാഖിന്റെ കുടുംബ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു വ്യോമാക്രമണം
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി മുന്‍ ഇസ്രാഈല്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടിയുടെ തലവനുമായ യെയര്‍ ഗോലന്‍.
2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ കുറഞ്ഞത് 67 ഫലസ്തീന് കുട്ടികള്‍ പട്ടിണി മൂലം മരിച്ചതായി റിപ്പോര്‍ട്ട്.
ശനിയാഴ്ച ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 64 പേര് കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച രാത്രി മുതല്‍ ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് യോഗത്തിന് തയ്യാറെടുക്കുന്നതിനിടെ 90 ഓളം പേര് കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറയുന്നു.