കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗിലിന് ആദ്യ ടെസ്റ്റില്‍ തുടര്‍ഭാഗം കളിക്കാനാകില്ല.
പരിക്ക് മൂലം ഏറെക്കാലം പുറത്തായിരുന്ന വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു.
പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ മറികടന്നാണ് ഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ ഓള് ഫോര്‍മാറ്റ് ക്യാപ്റ്റന്‍ പദവിക്ക് തൊട്ടരികിലെത്തി നില്‍ക്കുകയാണ്.
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ജയിക്കാനാണ് അവസാന ലക്ഷ്യമെന്ന് ഗില്‍ വ്യക്തമാക്കി.
മെയ് മാസത്തില്‍ രോഹിത് ടെസ്റ്റില്‍ നിന്നും വിരമിച്ചതിനെത്തുടര്‍ന്ന് ഗില്‍ ടെസ്റ്റ് ക്യാപ്റ്റനായി
മുൻപ് ഈ നേട്ടം കൈവരിച്ചത് സച്ചിന് ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.
പനി മാറി തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഡെങ്കി പോസിറ്റീവായത്.'
ഇൻസ്റ്റാഗ്രാമിൽ ചെന്ന് ഗില്ലിനിട്ട് പണിത് കോഹ്ലിയുടെ ആരാധകർ. ഒരു മത്സരം തോറ്റാൽ അത് അംഗീകരിക്കാന്പഠിക്കുക. മത്സരത്തെ അതിന്റെതായ സ്പിരിറ്റിൽ കാണാൻ പഠിക്കുക. ഇതൊന്നും പറ്റില്ലെങ്കിൽ ക്രിക്കറ്റ് കാണാൻ നിൽക്കരുത്. ഇത്തരത്തിൽ ഒരു പാഠം നിര്‍ബന്ധമായി അനുസരിക്കാൻ...