ഫിറ്റ് ആണെന്നും ഇന്ത്യക്കായി കളിക്കാന്‍ തയ്യാറാണെന്നും ഷമി വ്യക്തമാക്കി.
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാക്കി,
യൂറി കാര്‍വാലോ, ഫിലിപ്പെ ആല്‍വെസ്, മുന്നേറ്റനിരയില്‍ റൊണാള്‍ഡ് മക്ലിസ്റ്റ്, പൗലോ വിക്ടര്‍ എന്നീ ബ്രസീലിയന്‍ കളിക്കാരും ഇക്കുറി കൊമ്പന്സിനൊപ്പമുണ്ട്.
പത്ത് ടീമുകളാണ് ഇത്തവണ കപ്പിനായി പോരടിക്കുന്നത്. 21 ദിവസങ്ങളിലായി 38 മത്സരങ്ങളാണ് സീസണില്‍ നടക്കുക
അര്‍ധസെഞ്ചറി തികച്ച ഓപ്പണര്‍ സാഹിബ്സാദാ ഫര്ഹാന് (38 പന്തില്‍ 57), സയിം അയൂബ് (14), മുഹമ്മദ് ഹാരിസ് (0) എന്നിവരെ വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എത്തിവര്‍ പുറത്താക്കി.
ടൂര്‍ണമെന്റില്‍ 10 ഗോളുകള്‍ നേടിയ കേരള ടീം വഴങ്ങിയത് 2 എണ്ണം മാത്രമാണ്.
ലോക റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. ബ്രിസ്ബേനിലെ ഇയാന്‍ ഹീലി ഓവലില്‍ ഓസ്ട്രേലിയ U-19 ടീമിനെതിരെ ആറ് സിക്സറുകള്‍ അടിച്ച് യൂത്ത് ഏകദിനത്തില്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ഈ...
കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫൈനലില്‍ എത്തിയത്.
ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി.
80 പ്ലസ് കിലോ വിഭാഗത്തിൽ നുപുർ ഷിയോറാം വെള്ളി മെഡൽ കരസ്ഥമാക്കി