മെഡിക്കല്‍ കോളജ് പരിസരത്ത് നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകള്‍ കൂട്ടം കൂടിയിരിക്കുന്നത്.
മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പായത്.
പിരായിരി പതിമൂന്നാം വാര്‍ഡില്‍ മാപ്പിളക്കാട് ആശ്രയം കോളനിയില്‍ മണികണ്ഠന്റെ മകന് ധ്യാനിനെയാണ് തെരുവുനായ് ആക്രമിച്ചത്.
കാലിന് കടിയേറ്റ മിസ്ഹാബിനെ ഉടന്‍ തന്നെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാടകം ആരംഭിച്ചതിന് പിന്നാലെ വേദിയുടെ പിന്നില്‍നിന്ന് കയറിവന്ന തെരുവ് നായ രാധാകൃഷ്ണന്റെ വലത് കാലിന് പിന്നിലായി കടിച്ചു.
നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റെയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
ആബിദ് ഹുസൈന് തങ്ങള്‍, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, എന്‍.എ നെല്ലിക്കുന്ന് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഹൈദരാബാദിലെ ഗായത്രി നഗറിൽ ഏപ്രിൽ 12നായിരുന്നു സംഭവം.
രണ്ട് തെരുവ് നായ്ക്കളെയാണ് ടാറിൽ മുക്കിയത്.
ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാര്‍ഥിയെ ആക്രമിച്ചു